മൗനം പാടിയ ദൃശ്യവസന്തം: ‘ഊമക്കുയിൽ’ പാടിയ നാല് പതിറ്റാണ്ടുകൾ

ഇന്ത്യൻ സിനിമയിലെ ദൃശ്യഭാഷയുടെ തമ്പുരാൻ ബാലു മഹേന്ദ്രയുടെ സംവിധാനമികവിൽ പിറന്ന ‘ഊമക്കുയിൽ’ റിലീസ് ചെയ്തിട്ട് നാലര പതിറ്റാണ്ടോളമാകുന്നു. 1983-ൽ പ്രേക്ഷകർക്ക് മുന്നിലെത്തിയ…

ചെമ്മീൻ: മലയാളികളുടെ ഇതിഹാസ ദൃശ്യകാവ്യത്തിന് 61 വയസ്സ്

മലയാളികളുടെ സിനിമാസ്വാദന ശീലങ്ങളെ കടലോളം വിശാലമാക്കിയ ഒരു ദൃശ്യകാവ്യത്തിന് ഇന്ന് അറുപത്തിയൊന്ന് വയസ്സ് പൂർത്തിയാകുന്നു. അറുപത്തിയൊന്ന് വർഷങ്ങൾക്ക് മുമ്പ്, കൃത്യമായി പറഞ്ഞാൽ…

“മൗനം പോലും വാചാലമാക്കിയ സംഗീതമാന്ത്രികൻ”; ഓർമകളിൽ ജോൺസൺ മാസ്റ്റർ

“മലയാളിയുടെ സംഗീത സങ്കൽപ്പങ്ങൾക്ക് മാന്ത്രികതയുടെ ചായക്കൂട്ടു നൽകി അനശ്വരമാക്കിയ സംഗീത സംവിധായകനാണ് ജോൺസൺ മാസ്റ്റർ. സംഗീതമെന്നത് വെറും കേൾവിസുഖം മാത്രമല്ലെന്നും അത് മനുഷ്യന്റെ അന്തരാത്മാവിലേക്ക് പെയ്തിറങ്ങുന്ന അമൃതവർഷമാണെന്നും തന്റെ ഓരോ സൃഷ്ടികളിലൂടെയും അദ്ദേഹം…

“കലയ്ക്കു മുകളിലല്ല കലാകാരൻ…പൂർണതയിൽ നിന്ന് അപൂർണനായി തുടരുന്ന കലാകാരൻ”; സിനിമയറിഞ്ഞ കമൽഹാസന്റെ 67 വർഷങ്ങൾ….

നായകനായും, പ്രതിനായകനായും, നിർമ്മാതാവായും, സംവിധായകനായും, എഴുത്തുകാരനായും, പാട്ടുകാരനായും, ചലച്ചിത്രത്തിന്റെ വിവിധ കോണുകളിൽ ഏറ്റവും മനോഹരമായി തന്റെ കയ്യൊപ്പ് പതിപ്പിച്ച ‘ദശാവതാരം’. അങ്ങനെയൊരാൾ…

നാലാം വയസ്സിൽ വെള്ളിത്തിരയിലേക്ക്, പതിമൂന്നാം വയസ്സിൽ നായിക; ഇന്ത്യൻ സിനിമയുടെ ലേഡി ഇതിഹാസം ശ്രീദേവി…

“ശ്രീദേവിയെ പോലെ ഉണ്ടെന്ന് ആളുകൾ പറയുന്നത് ഞാനൊരു ബഹുമതിയായാണ് കാണുന്നത്“..ബോളിവുഡിന്റെ സ്വപ്ന റാണി ദിവ്യ ഭാരതി ഒരിക്കൽ പറഞ്ഞ വാക്കുകളാണിത്. അതേ…

“നായകനെക്കാൾ കയ്യടി വാങ്ങിയ പ്രതിനായകന്മാർ”; മലയാള സിനിമയിലെ പ്രതിനായക സങ്കൽപ്പത്തിന്റെ പരിണാമം

വില്ലൻ കഥാപാത്രങ്ങൾക്ക് കയ്യടി കിട്ടുന്ന കാലമാണ്” എന്ന ആധുനിക തിയേറ്റർ വെളിപ്പെടുത്തൽ വെറുമൊരു മാസ്സ് ഡയലോഗ് മാത്രമല്ല, മലയാള സിനിമയുടെ ആസ്വാദന…

“പരാജയമാണ് എന്റെ ആദ്യത്തെ സമ്പാദ്യം”….; തോൽവിയിൽ നിന്ന് ചരിത്രമെഴുതിയ ഫഹദ്

“ഞാൻ പൂജ്യത്തിൽ നിന്നാണ് തുടങ്ങിയത്, പരാജയമാണ് എന്റെ ആദ്യത്തെ സമ്പാദ്യം” ഒരിക്കൽ ഒരഭിമുഖത്തിൽ പരാജയങ്ങളോടുള്ള തന്റെ ഭയത്തിനെ ഇങ്ങനെയാണ് ഫഹദ് ഫാസിൽ…

കോർപ്പറേറ്റ് ലാഭവും ബലികഴിക്കപ്പെടുന്ന ജീവനുകളും: ‘അപ്പോത്തിക്കിരി’ വീണ്ടും വായിക്കപ്പെടുമ്പോൾ

മലയാള സിനിമയുടെ ചരിത്രത്തിൽ വൈദ്യശാസ്ത്ര ധാർമ്മികതയും മനുഷ്യത്വവും തമ്മിലുള്ള സംഘർഷത്തെ അപ്പോത്തിക്കിരിയോളം തീവ്രമായി ദൃശ്യവൽക്കരിച്ച മറ്റൊരു ചിത്രമുണ്ടാകില്ല. ചിത്രം പുറത്തിറങ്ങി പന്ത്രണ്ട്…

‘പരാശക്തി’ മുതൽ ‘മനോഹര’ വരെ: തമിഴ് സിനിമയുടെ തലവര മാറ്റിയെഴുതിയ ‘കലൈഞ്ജർ’

തമിഴ് സിനിമയുടെ രാഷ്ട്രീയവും സാംസ്കാരികവുമായ ഭൂപടം മാറ്റിമറിച്ച എഴുത്തിന്റെ തമ്പുരാനായിരുന്നു ‘കലൈഞ്ജർ’ എം. കരുണാനിധി. വെള്ളിത്തിരയിലെ വാക്കുകൾക്ക് കേവലമായ സംഭാഷണങ്ങൾക്കപ്പുറം സാമൂഹിക…

എന്തിനോ പൂക്കുന്ന പൂക്കൾ: വൈകാരിക ബന്ധങ്ങളുടെ ചലച്ചിത്രഭാഷ്യം

മലയാള സിനിമയുടെ വിപ്ലവാത്മകമായ മാറ്റങ്ങൾക്ക് വഴിയൊരുക്കിയ എൺപതുകളുടെ തുടക്കത്തിൽ, 1982-ൽ വെള്ളിത്തിരയിലെത്തിയ ‘എന്തിനോ പൂക്കുന്ന പൂക്കൾ’ എന്ന ചിത്രം കുടുംബബന്ധങ്ങളുടെയും നന്മതിന്മകളുടെയും…